welcome .On this blog I publish anything to do with my personal life and stuff that might be of interest to my friends and family.I created this blog to inform my friends and family at home in India while I am abroad. I tell from my everyday life in my blog and my friends who is also in gulf. Thus everybody interested can stay up to date and be a part of our life.If you think something is missing or could be enhanced or corrected, please let me know ullas
മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം
Sunday, 4 July 2010
Zoo Job
He offers the mime a job to dress up as the gorilla until they can get another one. The mime accepts.
So the next morning the mime puts on the gorilla suit and enters the cage before the crowd comes. He discovers that it's a great job. He can sleep all he wants, play and make fun of people and he draws bigger crowds than he ever did as a mime. However, eventually the crowds tire of him and he tires of just swinging on tires. He begins to notice that the people are paying more attention to the lion in the cage next to his. Not wanting to lose the attention of his audience, he climbs to the top of his cage, crawls across a partition, and dangles from the top to the lion's cage. Of course, this makes the lion furious, but the crowd loves it.
At the end of the day the zoo keeper comes and gives the mime a raise for being such a good attraction. Well, this goes on for some time, the mime keeps taunting the lion, the crowds grow larger, and his salary keeps going up. Then one terrible day when he is dangling over the furious lion he slips and falls. The mime is terrified.
The lion gathers itself and prepares to pounce. The mime is so scared that he begins to run round and round the cage with the lion close behind. Finally, the mime starts screaming and yelling, "Help me, help me!", but the lion is quick and pounces. The mime soon finds himself flat on his back looking up at the angry lion and the lion says, "Shut up you idiot! Do you want to get us both fired?"
Tuesday, 15 June 2010
3 Blondes
detectives. To test their skills in recognizing a suspect, he shows the
first blonde a picture for 5 seconds and then hides it. "This is your
suspect, how would you recognize him?
The first blonde answers, "That's easy, we'll catch him fast because he
only has one eye!" The policeman says, "Well...uh.. .that's because the
picture shows his side profile."
Slightly flustered by this ridiculous response, he flashes the picture
for 5 seconds at the second blonde and asks her, "This is your suspect,
how would you recognize him?"
The second blonde giggles, flips her hair and says, "Ha! He'd be too
easy to catch because he only has one ear!" The policeman angrily
responds, "What's the matter with you two?!? Of course only one eye and
one ear are SHOWING because it's a picture of his side profile!! Is
that the best answer you can come up
with?
Extremely frustrated at this point, he shows the picture to the third
blonde and in a very testy voice asks, "This is your suspect, how would
you recognize him?" He quickly adds"... think hard before giving me a
stupid answer."
The blonde looks at the picture intently for a moment and says,
"Hmmmm...the suspect wears contact lenses." The policeman is surprised
and speechless because he really doesn't know himself if the suspect
wears contacts or not. "Well, that's an interesting answer...wait here
for a few minutes while I check his file and I'll get back to you on
that."
He leaves the room and goes to his office, checks the suspect's file in
his computer, and comes back with a beaming smile on his face.
"Wow! I can't believe it...it's TRUE! The suspect does
in fact wear contact lenses. Good work! How were you able to make such
an astute observation?
"That's easy," the blonde replied.
"He can't wear regular glasses because he only has one eye and one ear.
Sunday, 23 May 2010
Weight Loss Plan
A man calls a company and orders their 5-day, 10 lb. weight loss program.
The next day, there's a knock on the door and there stands before him a voluptuous, athletic, 19 year old babe dressed in nothing but a pair of Nike running shoes and a sign around her neck.
She introduces herself as a representative of the weight loss company.
The sign reads, "If you can catch me, you can have me."
Without a second thought, he takes off after her.
A few miles later huffing and puffing, he finally gives up.
The same girl shows up for the next four days and the same thing happens.
On the fifth day, he weighs himself and is delighted to find he has lost 10 lbs. as promised.
He calls the company and orders their 5-day/20 pound program.
The next day there's a knock at the door and there stands the most stunning and beautiful woman he has ever seen in his life.
She is wearing nothing but Reebok running shoes and a sign around her neck that reads, "If you catch me you can have me."
Well, he's out the door after her like a shot.
This girl is in excellent shape and he does his best, but no such luck.
So for the next four days, the same routine happens with him gradually getting in better and better shape.
Much to his delight on the fifth day when he weighs himself, he discovers that he has lost another 20 lbs. as promised.
He decides to go for broke and calls the company to order the 7-day/50 pound program.
"Are you sure?" asks the representative on the phone. "This is our most rigorous program."
"Absolutely," he replies, "I haven't felt this good in years."
The next day there's a knock at the door; and when he opens it he finds a huge muscular guy standing there wearing nothing but pink running shoes and a sign around his neck that reads,"If I catch you, you are mine!!!"
He lost 63 pounds that week.
Monday, 17 May 2010
Interesting Facts
2. "Dreamt" is the only English word that ends in the letters "mt"
3. Almonds are members of the peach family.
4. The symbol on the "pound" key (#) is called an octothorpe.
5. The dot over the letter 'i' is called a tittle.
6. Ingrown toenails are hereditary.
7. The word "set" has more definitions than any other word in the English language.
8. "Underground" is the only word in the English language that begins and ends with the letters "und."
9. There are only four words in the English language which end in "-dous": tremendous, horrendous, stupendous, and hazardous.
10. The longest word in the English language, according to the Oxford English Dictionary, is pneumonoultramicros copicsilicovolca noconiosis.
11. The only other word with the same amount of letters is its plural: pneumonoultramicros copicsilicovolca noconiosesl.
12. The longest place-name still in use is Taumatawhakatangiha ngakoauauotamate aturipukakapikim aungahoronukup okaiwe-nuakit natahu, a New Zealand hill.
13. Los Angeles's full name is "El Pueblo de Nuestra Senora la Reinade los Angeles de Porciuncula" and can be abbreviated to 3.63% of its size,L.A.
14. An ostrich's eye is bigger than its brain.
15. Tigers have striped skin, not just striped fur.
16. Alfred Hitchcock didn't have a belly button. It was eliminated when he was sewn up after surgery.
17. Telly Savalas and Louis Armstrong died on their birthdays.
18. Donald Duck's middle name is Fauntleroy.
19. The muzzle of a lion is like a fingerprint - no two lions have the same pattern of whiskers.
21. A pregnant goldfish is called a twit.
23. There is a seven-letter word in the English language that contains ten words without rearranging any of its letters, "therein": the,there, he, in, rein, her, here, ere, therein, herein.
24. Dueling is legal in Paraguay as long as both parties are registered blood donors.
26. A goldfish has a memory span of three seconds.
27. It's impossible to sneeze with your eyes open.
28. Cranberries are sorted for ripeness by bouncing them; a fully ripened cranberry can be dribbled like a basketball.
30. The letters KGB stand for Komitet Gosudarstvennoy Bezopasnosti
31. 'Stewardesses' is the longest English word that is typed with only the left hand.
33. The combination "ough" can be pronounced in nine different ways; the following sentence contains them all: "A rough-coated, dough-faced, thoughtful ploughman strode through the streets of Scarborough; after falling into a slough, he coughed and hiccoughed."
34. The only 15 letter word that can be spelled without repeating a letter is uncopyrightable.
35. Facetious and abstemious contain all the vowels in the correct order, as does arsenious, meaning "containing arsenic."
36. Emus and kangaroos cannot walk backwards, and are on the Australian seal for that reason.
37. Cats have over one hundred vocal sounds, while dogs only have about ten.
38. The word "Checkmate" in chess comes from the Persian phrase "Shah Mat," which means "the king is dead."
39. The reason firehouses have circular stairways is from the days of yore when the engines were pulled by horses. The horses were stabled on the ground floor and figured out how to walk up straight staircases.
Sunday, 16 May 2010
How to enlarge your notebook batteries life
1. Use only the power cord that came with your notebook or other authorized replacement.
2. When you don’t use it, follow the correct maintenance for your notebook.
3. Don't leave it in direct sunlight, areas where it will be exposed to extreme temperatures such as car trunks.
4. If your notebook has power management features, use it, so the system will run at lower processor speeds when enabling power management features and it will go into "sleep" mode faster when inactive.
5. Buy notebooks with internal Li-Ion batteries. Non Li-Ion batteries must be fully discharged and recharged every 2-3 weeks.
6. If you don't use your notebook for a period of time, you must fully discharge then recharge it, so the battery will last longer
Top 10 unknown Google tricks
1. Definitions - Pull up the definition of the word by typing define followed by the word you want the definition for. For example, typing: define bravura would display the definition of that word.
2. Local search - Visit Google Local enter the area you want to search and the keyword of the place you want to find. For example, typing: restaurant at the above link would display local restaurants.
3 .Phone number lookup - Enter a full phone number with area code to display the name and address associated with that phone number.
4. Find weather - Type weather followed by a zip code or city and state to display current weather conditions and forecasts for upcoming days.
5. Track airline flight - Enter the airline and flight number to display the status of an airline flight and it's arrival time. For example, type: delta 123 to display this flight information if available.
6. Track packages - Enter a UPS, FedEx or USPS tracking number to get a direct link to track your packages.
7 .Pages linked to you - See what other web pages are linking to your website or blog by typing link: followed by your URL. For example, typing link:http://www.articleflix.com displays all pages linking to Computer Hope.
8. Find PDF results only - Add filetype: to your search to display results that only match a certain file type. For example, if you wanted to display PDF results only type: "dell xps" filetype:pdf -- this is a great way to find online manuals.
9. Calculator - Use the Google Search engine as a calculator by typing a math problem in the search. For example, typing: 100 + 200 would display results as 300.
10. Stocks - Quickly get to a stock quote price, chart, and related links by typing the stock symbol in Google. For example, typing: msft will display the stock information for Microsoft.
Read more: http://articleflix.com/index.php/computer/top-10-unknown-google-tricks-22042010.html#ixzz0o6hbu6I7
Wednesday, 12 May 2010
Prisoner V/s Employees..
you spend the majority of your time in an 8'X10' cell.
AT WORK
you spend most of your time in a 6'X8' cubicle..
IN PRISON
you get three meals a day free
AT WORK
you only get a break for one meal and probably have to pay for it yourself.
IN PRISON
a guard locks and unlocks the doors for you ..
AT WORK
you must carry around a security card and unlock open all the doors yourself .
IN PRISON
you get time off for good behavior.
AT WORK
you get rewarded for good behavior with more WORK.
IN PRISON
you can watch TV and play games.
AT WORK
you get fired for watching TV and playing games.
IN PRISON
they allow your family and friends to visit.
AT WORK
you cannot even speak to your family and friends.
IN PRISON
all expenses are paid by taxpayers with no work at all.
AT WORK
you get to pay all the expenses to go to work and then they deduct taxes from your salary to pay for the prisoners.
Saturday, 1 May 2010
thirakkukalkkide kanathe pokunnanthu -ullas
വൈകി എഴുന്നേറ്റു, അലസതയോടെ വേണ്ടതിലതികം സമയമെടുത്ത് പത്രം വായന , അടുക്കളയില്‍ ദോശ ചുടുന്ന ഭാര്യയോടു ചേര്‍ന്ന് നിന്ന് ദോശ ചൂടോടെ കഴിക്കുക. കുട്ടികളോടോത്ത് കളിക്കുക.
പിന്നെ ഓരോ ദിവസവും കാണുമ്പൊള്‍ ഞായറാഴ്ച ചെയ്യാമെന്ന് കരുതുന്ന വീട് വൃത്തിയാക്കല്‍, മുറ്റം വൃത്തിയാക്കല്‍, കൊച്ചു കൊച്ചു ഇലക്ട്രിക് , പ്ലംബിംഗ് പണികള്‍ അങ്ങനെ പലതും . പിന്നെ ഇഷ്ട വിഭവങ്ങളൊരുക്കിയോരൂണും പിന്നെ ഉച്ചമയക്കവും.
ഇങ്ങനെ ഒക്കെയാവും ജോലിക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവും സ്വപ്നം കാണുന്നത് .
പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ ഇതെല്ലാം വ്യാമോഹങ്ങളാകുന്നു.
നാട്ടില്‍ എത്താന്‍ കൊതിച്ചത് ഇതിനാണോ എന്ന് തോന്നി പോകുന്ന വിധത്തില്‍ വളരെക്കുറച്ചു സ്വന്തക്കാരിലോ , ബന്ധു ജനങ്ങള്‍ക്കിടയിലോ മാത്രം ഒതുങ്ങേണ്ട പല ചടങ്ങുകളും വന്‍ സംഭവമാക്കി മാറ്റാന്‍ നോക്കുമ്പോള്‍ അല്ലെങ്ങില്‍ മാറി പോകുമ്പോള്‍ ചോറൂണ്, മാമോദീസ , ആദ്യ കുര്‍ബാന , പുര വാസ ബലി , പിറന്നാള്‍ , ഷഷ്ടി പൂര്‍ത്തി, വിവാഹ വാര്‍ഷീകം എന്ന് വേണ്ട പങ്കെടുക്കേണ്ട ചടങ്ങുകളുടെ പട്ടിക നീളുകയായി .
അതും... കാത്തു കാത്തിരിക്കുന്നൊരു ഞായറാഴ്ചയില്‍ തന്നെ. അഞ്ചു പരിപാടികള്‍ വരെ കിട്ടിയ ഞായറാഴ്ച്ചകള്‍ വരെ ഒരു സാധാരണക്കാരനായ എനിക്കുണ്ടായിട്ടുണ്ട് . അപ്പോള്‍ പല മേഖലകളില്‍ പ്രശസ്തരായവരുടെ കാര്യം എന്താണോ ആവോ .
എന്ത് ചെയ്യാം പോയല്ലേ പറ്റൂ. ബൈക്കിന്റെ ഗതിയാണ് കഷ്ടം. ഭാര്യയും ഭര്‍ത്താവും കൂടാതെ മുന്നിലൊരു കുട്ടി , പിന്നിലൊരു കുട്ടി , പിന്നെ കുറെ ഗിഫ്റ്റ് പാക്കറ്റുകളും ..ഒരു മൊബൈല്‍ സൂപ്പര്‍ മാര്‍കെറ്റ് .
അങ്ങനെ ഒരു ഞായറാഴ്ച്ചയെക്കൂടി സംഭവ ബഹുലമാക്കി കൊണ്ട് രണ്ടു ആഘോഷങ്ങള്‍ ആഗതമായിരിക്കുന്നു. സുഹൃത്തുക്കളുടെ കുട്ടികളുടെതാണ് -ഒരു പേരിടലും, ഒരു പിറന്നാളും.
സ്കൂട്ടറിന്റെ സ്റ്റെപ്പിനി പോലെ ഏതിലെ പോയാലും അനിവാര്യതയായി പിന്തുടരുന്ന പ്രിയതമയുമായി അതിരാവിലെ ഒരിടത്തെത്തി .
ആളുകള്‍ എത്തി തുടങ്ങുന്നതെ ഒള്ളു. ഇവിടെ ഹാജര്‍ വച്ചിട്ട് വേണം കുറച്ചു ദൂരെയുള്ള അടുത്ത ആഘോഷത്തില്‍ പങ്കെടുക്കാന്‍. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു മൂന്നു നാല് വര്‍ഷങ്ങള്‍ കാത്തിരുന്നുണ്ടായ കുട്ടിയായതിനാല്‍ കാര്യമായ പേരിടല്‍ ആഘോഷം തന്നെ.
വരുന്നവര്‍ പലരും പല പല സമ്മാനപ്പൊതികളും കൊണ്ട് കൊടുക്കുന്നുണ്ട് . കുഞ്ഞിന്റെ അമ്മ ചിരിച്ച മുഖത്തോടെ എല്ലാം വാങ്ങി ശ്രദ്ധയോടെ അടുക്കി വക്കുന്നുമുണ്ട്.
സുഹൃത്തിന്റെ ചേട്ടന്റെ രണ്ടു കുട്ടികള്‍ ഇതെല്ലാം കണ്ടു മിണ്ടാതെ നിക്കുന്നുണ്ട്. ഏകദേശം എട്ടും നാലും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍ കുട്ടികള്‍. ഇളയവള്‍ക്ക് ചില സമ്മാനപ്പൊതികള്‍ തുറന്നു നോക്കണം എന്നുണ്ടെന്നു തോന്നി. അവളുടെ കൈകള്‍ ഓരോ സമ്മാനപ്പൊതിയിലും പരതുമ്പോള്‍ മൂത്തവള്‍ തടഞ്ഞു കൊണ്ടേയിരിക്കുന്നു.
ക്ഷമ നശിച്ചു ഒരു പാക്കെറ്റ് ഇളയവള്‍ പൊട്ടിച്ചു നോക്കാനൊരു ശ്രമം നടത്തി.
" അതൊക്കെ അവിടെ പൊട്ടിച്ചു നിരത്തല്ലേ , നിങ്ങള്‍ പുറത്തു പോയി കളിക്കിന്‍ പിള്ളേരെ "? ഇതൊക്കെയേ കുഞ്ഞാവക്കുള്ളതാ ..കേട്ടോ! - സുഹൃത്തിന്റെ ഭാര്യ
ഞാന്‍ പറഞ്ഞതല്ലേ നിന്നോട് എന്ന മട്ടില്‍ മൂത്തവള്‍ ഇളയവളെ നോക്കി . രണ്ടു പേര്‍ക്കും സങ്കടമുണ്ടെന്നു എനിക്ക് തോന്നി .
ഒരു സമ്മാനപ്പൊതിയെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന പോലെ .
തടിച്ച ശരീരവുമായി പൊട്ടി ചിരിച്ചു കൊണ്ടു വന്ന ഒരു സ്ത്രീ ഇളയവളെ നോക്കി കൊണ്ട് പറഞ്ഞു " നിനക്കല്ലേ മിണ്ടാന്‍ വല്യ ഗമ , ഞങ്ങക്കെ ഇനി കുഞ്ഞാവ ഇണ്ടല്ലോ.. അവള് നല്ലോണം വര്‍ത്താനം പറഞ്ഞോളും .. നിന്നെ ഇനി ആര്‍ക്കു വേണം .. കുറുമ്പി ..ഹ ഹ ഹ ഹ "
ഇളയവള്‍ക്കു കരച്ചില്‍ വരുന്നുണ്ടെന്ന് തോന്നി .. വല്ലാതെ അവഗണിക്കപ്പെട്ട പോലെ തോന്നിക്കാണും.. ഇത്ര കാലവും ഇവളായിരുന്നിരിക്കണം ഇവിടുത്തെ സ്റ്റാര്‍
പിന്നെയും ചിലര്‍ വന്നു പോകുന്നതും , കുട്ടികള്‍ അവരുടെ മുഖത്തേക്കും
സമ്മാനപ്പൊതികളിലേക്കും മാറി മാറി നോക്കുന്നതും ഞാന്‍ ഹാളിലിരുന്നു കാണുന്നുണ്ടായിരുന്നു.
അപൂര്‍വ്വം ചിലര്‍ അവരോടു കുശലം പറഞ്ഞു .
ചിലരൊക്കെ ആ തടിച്ച സ്ത്രീ പറഞ്ഞപോലെ "കൊച്ചച്ചനു കുഞ്ഞാവ ഉണ്ടായല്ലോ .. ഇനീപ്പോ നിന്നെ വേണ്ടല്ലോ .. " എന്നൊക്കെയുള്ള ചില കമെന്റുകള്‍ കുട്ടികളോട് പറയുന്നുമുണ്ടായിരുന്നു.
ഒരു സ്ത്രീ .... സുഹൃത്തിന്റെ നാട്ടുകാരി .. ബൈക്കില്‍ പോകുമ്പോള്‍ ചിലപ്പോള്‍ പശുക്കളുമായി... പുല്ലും കെട്ടുമായി ... വാഴക്കുലകളുമായി..അല്ലെങ്കില്‍ പാടത്തും പറമ്പിലുമുള്ള പണിക്കാര്‍ക്കുള്ള കഞ്ഞിയുമായി… ഒക്കെ റോഡിലൂടെ നടന്നു പോകുന്ന അവരെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട് .
അവര്‍ കുഞ്ഞിനടുത്തെത്തി ..ആദ്യം മൂത്തയാളോട് എന്തോ കുശലം പറഞ്ഞു
പിന്നെ ഇളയവളോടും ..... അവളെ ചേര്‍ത്ത് പിടിച്ചു ഒരു ഉമ്മയും കൊടുത്തു .
പിന്നെ കയ്യിലിരുന്ന പാക്കെറ്റ് തുറന്നു മൂന്നു പാവകള്‍ പുറത്തെടുത്തു. മൂന്നു കരടി കുട്ടികള്‍ ..പിന്നെ അവ മൂന്നു കുഞ്ഞുങ്ങള്‍ക്കും സമ്മാനിച്ചു .
രണ്ടു കുട്ടികള്‍ക്കും എന്തെന്നില്ലാത്ത സന്തോഷം ... വലിയ വില പിടിപ്പുള്ളതോ, കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന എന്തെങ്കിലും പ്രത്യേകതയോ അതിനില്ലായിരുന്നു .
എങ്കിലും കുട്ടികള്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വില പിടിപ്പുള്ള സമ്മാനം പോലെ അതിനെ ചേര്‍ത്ത് പിടിച്ചു. പിന്നീട് മുറിക്കു പുറത്തോട്ടു പോയി . അവരുടെ അമ്മയെ കാണിക്കാന്‍ ആയിരിക്കണം എന്നെനിക്കു തോന്നി .
ഉന്നത വിദ്യാഭ്യാസവും , ലോക പരിചയവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ കര്‍ഷക സ്ത്രീ . അവരുടെ വിവേകവും , ദീര്‍ഘവീക്ഷണവും , കുട്ടികളെ കൈകാര്യം ചെയ്ത രീതികളും എന്നെ അത്ഭുതപ്പെടുത്തി .
വിദ്യാ സമ്പന്നരെന്നു നടിക്കുന്നവര്‍ കാണാതെ പോകുന്ന കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ . അതിലൊന്ന് അവരെന്നെ പഠിപ്പിച്ചു
മിസ്സ് കാള്‍ (ulllas)
മിസ്ട് കാള്‍ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു . എന്‍റെ മാത്രമല്ല എല്ലാപ്രവാസികളുടെയും അങ്ങനെ ആണെന്ന് തോന്നുന്നു . ഓരോരുത്തരുടെയും നാട്ടിലുള്ള ഭാര്യമാര്‍ ഉണരുമ്പോള്‍ , ഉണ്ണുമ്പോള്‍ , ഉറങ്ങുമ്പോള്‍ , ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ , കുഞ്ഞുങ്ങള്‍മുലകുടിച്ചുറങ്ങുമ്പോള്‍ , സ്മരണകളുടെ , വികാര തള്ളിച്ചകളുടെ ഒക്കെ മിസ്ട് കാള്‍ വന്നു കൊണ്ടേയിരിക്കും . കൂട്ട് കുടുംബമാണേല്‍ മിസ്ട് കാളിന്റെ എണ്ണം കൂടും . അമ്മായി അമ്മയോ , നാത്തൂനോ ഒക്കെഉടക്കുണ്ടാക്കിയതിന്റെ ബാക്കി പത്രങ്ങള്‍ . മിസ്ട് കാളിന്റെ എണ്ണം ഇങ്ങനെയൊക്കെ അര്‍ഥം വ്യാഖ്യാനിക്കുംഒറ്റ മിസ്ട് കാള്‍ ചുമ്മാ .. ആസ് യൂഷ്വല്‍ ..
രണ്ടെണ്ണം അടുപ്പിച്ചാണേല്‍ വല്ലാത്ത മിസ്സിംഗ് .. ചിലപ്പോള്‍ വികാര പരവശമായ ഒരു ചുംബനം കൂടി അതിന്റെഒപ്പം ഉണ്ടെന്നു കണക്ക് കൂട്ടണം . മൂന്നു മിസ്ട് കാള്‍ ആണെങ്കില്‍ ' എന്നെ തിരിച്ചു വിളിക്കൂ .. ഇപ്പോള്‍ ഇവിടെആരും ഇല്ല .. അമ്മ കുളിക്കുകയോ അല്ലെങ്കില്‍ പുറത്തെവിടെയോ ആണ് ..
അല്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ വന്നു .. ഇനി സൗകര്യമായി സൊളളാം.. ' ഇങ്ങനെയൊക്കെ മനസ്സിലാക്കാം . നാട്ടില്‍ വെകെഷന് പോകുന്നവര്‍ക്കുമുണ്ട് മിസ്ട് കാളുകള്‍ .. നാട്ടില്‍ അവന്‍ ഭാര്യയോടോതുറങ്ങുന്ന സമയംമനസ്സില്‍ കണ്ടു ..ചില മിസ്ട് കാളുകള്‍ .. പ്രവാസി സുഹൃത്തുക്കളുടെ വക .. ഞങള്‍ ഇതൊക്കെ മനസ്സില്‍കാണുന്നുണ്ട് എന്നറിയിക്കാന്‍ എന്ന വണ്ണം . വെകേഷന്‍ കഴിഞ്ഞു തിരിക്കുന്നതിനു മുന്‍പ് അവിടെ നിന്നും മിസ്ട്കാളുകള്‍ ... ഞാന്‍ വരാറായി .. എന്റെ സമയം തീര്‍ന്നു കൊണ്ടിരിക്കുന്നു .. ഞാന്‍ നിങ്ങളെ മറന്നിട്ടില്ല ..
എന്നെല്ലാം നമുക്ക് വ്യാഖ്യാനിക്കാം . എല്ലാവരും ഭാര്യമാരുടെ വിളികള്‍ക്ക് പ്രത്യേക റിംഗ് ടോണുകള്‍ സെറ്റ്ചെയ്തിട്ടുണ്ടാവും . എല്ലാം തന്നെ പ്രണയ ഗാനങ്ങള്‍ . അത് ജാതി, മത, ഭാഷ , സാഹിത്യഅഭിരുചികള്‍ക്കനുസരിച്ചു . 'എന്റെയുള്ളില്‍ നീയാണ് , നെഞ്ചിനുള്ളില്‍ നീയാണ് ' 'മുച്ചേ യാദ് രഹാ നാ ..' 'നീയെന്റെതല്ലേ ... ഞാന്‍ നിയെന്റെതല്ലേ ..' 'അരികേ നീയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ' 'അരികിലില്ലെങ്കിലുംഅറിയുന്നു ഞാന്‍ നിന്റെ കര ലാളനതിന്റെ മധുര സ്പര്‍ശം' മുറിയിലുള്ള ഒരാള്‍ ഫോണ്‍ ചെയ്യുമ്പോള്‍മറ്റുള്ളവര്‍ കഴിവതും ശ്രദ്ധിക്കാതിരിക്കും .മറ്റുള്ളവരുടെ ഫോണ്‍ സംഭാക്ഷണങ്ങള്‍ കാതോര്‍ക്കുന്നത്സ്വകാര്യതയിന്‍മേലുള്ള ഔപചാരികതയില്ലായ്മയാകയാല്‍ ആരും അതിനു കാതോര്‍ക്കാറില്ല .
എങ്കില്‍തന്നെയും ചില വിരഹത്തിന്റെ , ഏകാന്തതയുടെ , ഉത്കണ്ഠകളുടെ തേങ്ങലുകള്‍ നെഞ്ചിനെനോവിച്ചുകൊണ്ട് കാതില്‍ വന്നലക്കാറുണ്ട്. ചിലപ്പോള്‍ , പ്രണയത്തിന്റെ കാതര ശബ്ദങ്ങള്‍, രതിയുടെസീല്‍ക്കാരങ്ങള്‍ , ചുംബനങ്ങളുടെ മര്‍മരങ്ങള്‍ മുറിയിലാകെ കാല്പനീകത നിറക്കുന്നു. കുഞ്ഞുങ്ങളുടെകളികൊഞ്ചലുകള്‍ , പൊട്ടിച്ചിരികള്‍ റൂമില്‍ ഒരു ബാല്യം നിറക്കുന്നു .. 'മോനെ കുട്ടായി ഇത് വാപ്പചിയാടാ .. മോന് സുഖമല്ലേ ' തെല്ലു നേരത്തെ നിശ്ശബ്ദത അവന്‍ ഓര്‍മ്മയില്‍ ബാപ്പയുടെ മുഖം തിരയുകയാവാം.. ഒരു കൊല്ലംമുന്‍പ് വന്നു പോയതല്ലേ ..
അന്നവന് രണ്ടു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ .. പിന്നെ ഓര്‍മ്മയില്‍ നിറമുള്ള ചോക്ലേറ്റുകളും , കളിപ്പാട്ടങ്ങളുംകടന്നു വന്നു കാണണം .. ഒപ്പം ഉമ്മ ഫോട്ടോയില്‍ ചൂണ്ടിക്കാണിച്ചു തരാറുള്ള മുഖവും .. 'ങാ ബാപ്പച്ചി . ബാപ്പച്ചി ഇനി വരുമ്പോ നിക്ക് പച്ച നിറോള്ള ജീപ്പ് കൊണ്ട് വരോ?' നിര്‍ജീവങ്ങളായ കളിപ്പാട്ടങ്ങള്‍ പിതൃസ്‌നേഹത്തിന്റെ ഓര്‍മ്മകളെ സജീവമാക്കുമ്പോള്‍ ഒരു ധന്യത സഹമുറിയന്റെ മുഖത്ത് വിരിഞ്ഞടരുന്നത് കാണാംമറ്റു ചിലപ്പോള്‍ കുടുംബ പ്രശ്‌നങളുടെ സങ്കീര്‍ണ്ണമായ കുരുക്കുകളിഴിക്കാന്‍ കൂലംകഷമായകൂടിയാലോചനകളും , പ്രശ്‌നപരിഹാരങ്ങളും ഫോണ്‍ കാളുകള്‍ക്കൊടുവില്‍ വേണ്ടി വന്നേക്കാം .
പുറത്തു മരുഭൂമിയുടെ വന്യമായ ഗന്ധം പ്രസരിപ്പിക്കുന്ന ഉഷ്ണക്കാറ്റടിക്കുമ്പോള്‍, മുറിക്കകത്ത് പച്ചയായ, യാഥാര്‍ഥ്യങ്ങളുടെ ത്രസിപ്പിക്കുന്ന, ജീവിത ഗന്ധിയായ കാറ്റുറങാന്‍ ശ്രമിക്കുന്നു. സ്വപ്നങ്ങളുടെ , പ്രതീക്ഷകളുടെഒക്കെ കനമുള്ള പുതപ്പിനടിയില്‍ മയങ്ങാന്‍ കൊതിക്കുന്നു . ഇങ്ങനെ എത്രയോ പേര്‍ ഇവിടെ ഇണകളെപ്പിരിഞ്ഞുതനിച്ചു താമസിക്കുന്നു.
ഏകാകികളായ ഈ പുരുഷ ജന്മങ്ങളുടെ , വിരഹവും , രതിയുമാണോ കാറ്റിനെ ഇത്ര കണ്ടു ചൂടുറ്റതാക്കുന്നത് ? ഈന്തപ്പനകളുടെ പെണ്‍ പൂക്കളില്‍ പരാഗണം നടത്താന്‍ പരാഗ രേണുക്കളലിഞ്ഞ ഈ കാറ്റ് അനിവാര്യമാണ്. നിനവില്‍ , നിദ്രയില്‍ , ചിന്തയില്‍, നേരംമ്പോക്കിനായുള്ള നര്‍മ്മ സല്ലാപങ്ങളില്‍, ചില നേരങ്ങളില്‍നിശ്വാസങ്ങളില്‍ പോലും സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉന്മത്തമാകുന്ന പൗരുഷം , കാറ്റില്‍ കലര്‍ന്നുപരാഗണത്തെ പരിപോഷിക്കുന്നുണ്ടാകുമോ ? അറിയില്ല .. എന്തായാലും ഒന്നുറപ്പാണ് . വാചാലമായ മൗനംപോലെ , ചില മണി നാദങ്ങളാല്‍ , വശ്യങ്ങളായ വരികളാല്‍ മുഖരിതമാകുന്ന ഈ മിസ്ട് കാളുകള്‍മനസ്സിലുയരുന്ന ഉഷ്ണക്കാറ്റുകളെ ശീതീകരിക്കുന്നു .. അതിന്റെ അനുരണങ്ങള്‍ അങ്ങകലെ മണ്‍സൂണില്‍നനഞ്ഞുറങ്ങുന്ന ഹൃദയങ്ങളില്‍ ഇളം ചൂടു പകരുന്നു .. . .
Tuesday, 27 April 2010
More Than A Hero (by ullas)
his home wearing clothes that were not modest. Here is the story as told
by
one of his daughters:
When we finally arrived, the chauffeur escorted my younger sister, Laila,
and me up to my father's suite. As usual, he was hiding behind the door
waiting to scare us. We exchanged many hugs and kisses as we could
possibly
give in one day.
My father took a good look at us. Then he sat me down on his lap and said
something that I will never forget. He looked me straight in the eyes and
said, "Hana, everything that God made valuable in the world is covered and
hard to get to. Where do you find diamonds? Deep down in the ground,
covered
and protected. Where do you find pearls? Deep down at the bottom of the
ocean, covered up and protected in a beautiful shell. Where do you find
gold? Way down in the mine, covered over with layers and layers of rock.
You've got to work har d to get to them."
He looked at me with serious eyes. "Your body is sacred. You're far more
precious than diamonds and pearls, and you should be covered too."
Source: Taken from the book: More Than A Hero: Muhammad Ali's Life Lessons
Through His Daughter's Eyes.
Sunday, 25 April 2010
Girl friend (by ullas)
The genie said, "For your kindness I will grant you a wish, but only one."
The man thought for a minute and said, "I have always wanted to visit Hawaii but have never been able to because I'm afraid of flying and ships make me seasick. So I wish for a road to be built from here to Hawaii."
The genie thought for a minute and said, "No, I don't think I can do that. Just think of all the work involved: the pilings needed to hold up the highway, how deep they would have to be to reach the bottom of the ocean. Think of all the pavement that would be needed. No, that is just too much to ask."
The man thought for a minute and then told the genie, "Well, there is one other thing that I have always wanted. I would like to be able to understand my girlfriend. What makes her laugh and cry, why is she temperamental, why is she so difficult to get along with? Basically, what makes her tick?"
The genie considered for a few minutes and said, "So, do you want two lanes or four?"
Where Is God ?
mischievous. They were always getting into trouble and their parents knew that, if any mischief occurred in their town, their sons were probably involved.
The boys' mother heard that a clergyman in town had been successful in disciplining children, so she asked if he would speak with her boys. The clergyman agreed, but asked to see them individually. So the mother sent her 8-year-old first, in the morning, with the older boy to see the clergyman in the afternoon.
The clergyman, a huge man with a booming voice, sat the younger boy down and asked him sternly, "Where is God?".
They boy's mouth dropped open, but he made no response, sitting there with his mouth hanging open, wide-eyed. So the clergyman repeated the question in an even sterner tone, "Where is God!!?" Again the boy made no attempt to answer. So the clergyman raised his voice even more and shook his finger in the boy's face and bellowed, "WHERE IS GOD!?"
The boy screamed and bolted from the room, ran directly home and dove into his closet, slamming the door behind him. When his older brother found him in the closet, he asked, "What happened?"
The younger brother, gasping for breath, replied, "We are in BIG trouble this time, dude. God is missing - and they think WE did it!"
Saturday, 24 April 2010
ഹോ അങ്ങനെ ഞാന്‍ ഒരു ഇംഗ്ലീഷ് പടം കണ്ടു (ഉല്ലാസ്-Ullas)
ഹൊ. പണ്ട് ബോണ്ട് ചേട്ടന്‍റെ ഒരു പടം കാണാന്‍ പോയി. നമ്മള്‍ മൂന്നു നാല് സാധാരണക്കാര്‍ ... എന്ന് വച്ചാല്‍ ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാത്തവര്‍ നഗരത്തിലെ മുന്തിയ തീയറ്ററില്‍ പോയി. പടം കാണാന്‍ രസമുണ്ടാകാന്‍ വേണ്ടി അഞ്ചു പത്തു പാക്കറ്റ് പോപ്പ് കോര്ന്‍, കൊക്ക കോള ഒക്കെ വാങ്ങി. ബോണ്ടിനെ ആദ്യം കാണാന്‍ വേണ്ടി മുന്നിലത്തെ സീറ്റില്‍ ആണിരിക്കുന്നത്. നമ്മള്‍ കണ്ടതിന്റെ പൊട്ടും പൊടിയും മാത്രമെ പുറകില്‍ ഇരിക്കുന്നവന്മാര്‍ക്ക് കാണാന്‍ കിട്ടു.. hmm. നമ്മളോടാ കളി. ചുമ്മാതല്ല പൈസ ചൊള ചൊള പോലെ എണ്ണി കൊടുത്തത്...
Wednesday, 31 March 2010
CALL CENTRE JOKES ....IT HAPPENS
BEING ON THE PHONE ------ TAKE A LOOK:
1). Tech Support: "I need you to right-click on the
Open Desktop."
Customer "Ok."
Tech Support: "Did you get a pop-up menu?"
Customer: "No."
Tech Support: "Ok. Right click again. Do you see a
pop-up menu?"
Customer "No."
Tech Support:: "Ok, sir. Can you tell me what you have
done up until this point?"
Customer: "Sure, you told me to write 'click' and I
wrote 'click'."
*****************************
2) Customer: "I received the software update you sent,
but I am still getting the same error message."
Tech Support:: "Did you install the update?"
Customer: "No. Oh, am I supposed to install it to get
it to work?"
***********************
3).Customer:: "I'm having trouble installing Microsoft
Word."
Tech Support:: "Tell me what you've done."
Customer: "I typed 'A:SETUP'."!
Tech Support:: "Ma'am, remove the disk and tell me
what it says."
Customer:: "It says '[PC manufacturer] Restore and
Recovery disk'."
Tech Support:: "Insert the MS Word setup disk."
Customer:: "What?"
Tech Support: "Did you buy MS word?"
Customer: "No..."
****************************
4).Customer:: "Do I need a computer to use your
software?"
Tech Support:: ?!%#$
********************************
5).Tech Support:: "Ok, in the bottom left hand side of
the screen, can you see the 'OK' button displayed?"
Customer: "Wow. How can you see my screen from there
?"
******************************************
6) Tech Support:: "What type of computer do you have?"
Customer:: "A white one."
*********************************
7). Tech Support:: "Type 'A:' at the prompt."
Customer:: "How do you spell that?"
**********************************
8). Tech Support:: "What operating system are you
running?"
Customer: "Pentium."
***************************************
11).Customer: "How do I print my voicemail?"
**************************
12). Customer: "You've got to fix my computer. I
urgently need to print document, but the computer
won't boot properly."
Tech Support: "What does it say?"
Customer: "Something about an error and non-system
disk."
Tech Support: "Look at your machine. Is there a floppy
inside?"
Customer: "No, but there's a sticker saying there's an
Intel inside."
***********************************
14). Tech Support: "Just call us back if there's a
problem. We're open 24 hours."
Customer: "Is that Eastern time?"
********************************
15). Tech Support:: "What does the screen say now?"
Customer: "It says, 'Hit ENTER when ready'."
Tech Support:: "Well?"
Customer: "How do I know when it's ready?"
*****************************
16). A plain computer illeterate guy rings tech
support to report that his computer is faulty.
Tech: What's the problem?
User: There is smoke coming out of the power supply.
Tech: You'll need a new power supply.
User: No, I don't! I just need to change the startup
files.
Tech: Sir, the power supply is faulty. You'll need to
replace it.
User: No way! Someone told me that I just needed to
change the startup and it will fix the problem! All I
need is for you to tell me the command.
10 minutes later, the User is still adamant that he is
right. The tech is frustrated and fed up.
Tech: Sorry, Sir. We don't normally tell our customers
this, but there is an undocumented DOS
command that will fix the problem.
User: I knew it!
Tech: Just add the line LOAD NOSMOKE.COM at the end of
the CONFIG.SYS.
Letme know how it goes.
10 minutes later.
User: It didn't work. The power supply is still
smoking.
Tech: Well, what version of DOS are you using?
User: MS-DOS 6.22.
Tech: That's your problem there. That version of DOS
didn't come with NOSMOKE. Contact Microsoft and ask
them for a patch that will give you ! the file. Let me
know how it goes.
1 hour later.
User: I need a new power supply.
Tech: How did you come to that conclusion?
User: Well, I rang Microsoft and told him about what
you said, and he started asking questions about the
make of power supply.
Tech: Then what did he say?
User: He told me that my power supply isn't compatible
with NOSMOKE.
Tuesday, 30 March 2010
Have A Blessed Holy Week
Monday, 29 March 2010
തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര!
അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാരങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗഗ്രസ്തമായ പ്രവാസക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച് ഛന്റെ ഉറച്ച തീരുമാനമായിരുന്നു.
"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച് ഛനുണ്ട്."
പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.
ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെയായിട്ടാണ് അച്ഛന്‍ കത്തുകളയക്കാറ്.
ഒരുപാട് ഉപദേശങ്ങള്‍, ഒരുപാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനുകുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യനിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്യത്തൊടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.
വളരെ പ്രൗഢമാണ് വിദ്യാഭ്യാസകാലത്തെ ഓര്‍മ്മകള്‍.
കുബേരപുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢമ്പര വീട്ടില്‍ ഉറങ്ങി....ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!!
ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം.
"ഇനി മറ്റെന്തെങ്കിലും പടിയ്ക്കണോ..? ഉപരിപഠനത്തിന് ആഗ്രഹമുണ്ടെങ്കില്‍ പറയണം..അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ..അതോണ്ടാ.."
അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല.
എന്നൊക്കെ.
പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളുമൊക്കെ മുറ തെറ്റാതെ വരും.
കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.
"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി.."
വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.
"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍.."
ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.
ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ
നിമിഷങ്ങള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് .
പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പുണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടിപ്പിടിച്ചു.
"ഇത് എന്റെ ഗംഗയുടെ മോനല്ല.. ഗംഗ തന്നെയാണ്. "
ബാലേട്ടന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
"ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ..അച്ഛനെ മുറിച്ച് വെച്ചത് പോലെ..ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം!!!"
ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.
വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.
"ബാലേട്ടന് ...ഇന്ന് ഡ്യൂട്ടിയില്ലേ...."
അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"
തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസമായില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേയിരിക്കുന്നു..."
ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.
ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പലവീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.
കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.
ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.
"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴിമാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍ . അച് ഛനത് കാണും. സന്തോഷിക്കും."
പാവം അമ്മ!
എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഞങ്ങള്‍ക്ക് വേണ്ടി....
കാര്‍ സഡന്‍ ബ്റേക്കിട്ട് നിന്നു.
മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.
"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.
വെറുതെ ചിരിച്ചു.
ഞങ്ങളിപ്പോള്‍ കെട്ടിടസമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരുവശങ്ങളിലും പരന്നു കിടക്കുന്ന മരുഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.
ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.
അമ്പലവീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹുനില കെട്ടിടത്തിലായിരിക്കുമെന്ന് കരുതിയ തനിക്ക് തെറ്റിയിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീരപ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റമുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രിതമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.
കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസസൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!
"വരൂ..ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും...ഹ ഹ ഹ ..."
കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യബന്ധന ബോട്ടുകള്‍.
രണ്ട്മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.
"ഇതാണ് ഞാനും മോന്റെ അച് ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."
അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ടയിടറിയിരുന്നു.
അകത്ത്-
ഇരുവശങ്ങളിലായി രണ്ടു കട്ടിലുകള്‍.
നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷ്യന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...
മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.
എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.
"ഇതാണ് ..മോന്റെ അച് ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടെന്‍ പറഞ്ഞു.
കരച്ചിലടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെറിയണമെന്ന് തോന്നി.
ബാലേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.
ചുമരില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.
"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."
മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബിക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.
അച് ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.
"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്കനുഭവിയ്ക്കാനായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."
തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്.....ഈ ചെറിയ മരക്കുടിലില്‍...ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ..ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച് ഛനെന്നറിഞ്ഞിരുന്നെങ്കില്‍....
തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ആഢ്യനായ അച് ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ അച്ഛന്‍.
"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."
കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.
"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെത്താനായുള്ളൂ.......അപ്പോഴേക്കും ഒരു പാട്...."
"വേണ്ട ബാലേട്ടാ...മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."
സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.
കയ്യിലെ അച്ഛന്റെ അറബിക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.
"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"
കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.
"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."
പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.
"അച് ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "
കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.
"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ..അച് ഛന്‍ ബാക്കി വെച്ച അച് ഛന്റെ ശേഷിപ്പുകള്‍..."
സാവധാനം പെട്ടി തുറന്നു.
തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടൊകള്‍! അമ്മയുടെ ഫോട്ടൊ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടിവെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...
മറ്റൊന്നുമില്ലായിരുന്നു അതില്‍.
‘ ഒന്നുമില്ലമ്മേ...അച് ഛനായി അച് ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍ , എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍..വീടിന്റെ..ഭൂമിയുടെ............ .
അഴുക്കു പിടിച്ച അറബിക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.
ബാലേട്ടന്റെ കാറില്‍-
മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞ്ങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്..
അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....
Thursday, 25 March 2010
പ്രവാസം
പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെതുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരുരാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കുംബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാംഭാഗം പുതിയൊരു ജമാലിനെയാ ണ് എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ളകുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായിഅയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ്അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടുറിയാലിന്റെ ബസ് യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നുചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ് കത്തുകള്‍എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട്ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.
പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെതുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരുരാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കുംബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാംഭാഗം പുതിയൊരു ജമാലിനെയാ ണ് എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ളകുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായിഅയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ്അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടുറിയാലിന്റെ ബസ് യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നുചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ് കത്തുകള്‍എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട്ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.
ശബ്ദമൊഴിഞ്ഞ ആമിന എഴുതുന്ന കത്തുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ഒരിക്കലുമൊരു മറുകരയുടെവിതുമ്പലോ അല്ലലിന്റെ വര്‍ത്തമാനങ്ങളോ ആയിരുന്നില്ല. പുതുമഴയുടെ ഗന്ധത്തിലും നിഷ്കളങ്കമായചിരിയിലുമലിയിച്ച ആര്‍ദ്രമായ സ്നേഹത്തിന്റെ ശോണമുദ്രകളിലൂടെയുള്ള ഒരു സുഖദമായ കാവ്യസഞ്ചാരം. നാവിന് ശബ്ദമുണ്ടായിരുന്നെന്കില്‍ പറഞ്ഞിരിക്കാവുന്നതും പറയേണ്ടതുമായ എല്ലാവിധസ്നേഹവ്യാകരണങ്ങളുമാണതെന്നു അയാള്‍ക്കറിയാം. എല്ലാം പറഞ്ഞു നിര്‍ത്തുന്നിടം മാത്രം പേരിനുംചുവടെയായി അവളെന്നുമൊരു കുഞ്ഞുമുഖം രേഖാ ചിത്രമായി വരച്ചു വെച്ചുകൊണ്ടിരുന്നു. ഒരു ഗൂഡസ്മിതംപൊഴിക്കുന്ന ആമിന അപ്പോളയാളില്‍ മിന്നിമറയുക പതിവാണ്. പിന്നെ കടലാസിലെ ഓമനത്തമുള്ള കുഞ്ഞു മുഖംഒരു കുഞ്ഞാമിയായി ഏറെ നേരം അയാളോട് സംസാരിക്കുമായിരുന്നു. ആ നേരങ്ങളില്‍ ജമാലിന്റെ വിരഹക്കടല്‍വല്ലാതെ പ്രക്ഷുബ്ധമായി അലയടിച്ചുകൊണ്ടിരിക്കും. അതുവഴി വിവാഹ ജീവിതത്തിന്റെ മുപ്പതു നാളുകളെമന:പാഠമായി കിട്ടുമ്പോള്‍ മണലാരണ്യത്തില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ കുറിച്ചോര്‍ത്ത് അയാളെന്നും സങ്കടംകൊണ്ടു. ആമിനയുടെ സ്നേഹപച്ചപ്പുകളില്‍ നിന്നും നെടുവീര്‍പ്പിന്റെയും കണ്ണീരിന്റെയും മഞ്ചലില്‍മരുഭൂമിയിലെക്കൊരു യാത്ര പൊടുന്നനേ സംഭവിച്ചതാണ്. എങ്കിലുമപ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍പൂത്തുലഞ്ഞിരുന്നു. അറുതിയാവുന്ന കഷ്ടപ്പാടുകള്‍, തങ്ങളുടെയും ചുറ്റിലുമുള്ളവരുടെയും ജീവിതത്തില്‍തെളിയിച്ചു വെക്കാവുന്ന വെളിച്ചം ഈ പാലായനത്തിലൂടെ സാധ്യമാവുമെന്ന് അയാള്‍ വിചാരിച്ചു. പക്ഷെകഴിഞ്ഞ നാലുവര്‍ഷക്കാലമായി നഗര മാലിന്യങ്ങള്‍ നീക്കം ചെയ്തു പോന്നിട്ടും സ്വന്തം ജീവിതത്തില്‍ പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യാനാവാത്ത ഒരു പാഴ്വസ്തുവായി തുടര്‍ന്നു.
നഗരവീഥികളെ വൃത്തിയാക്കുന്ന വലിയ കനത്ത ഇരുമ്പുപാളികളാല്‍ നിര്‍മിതമായ ആനവണ്ടിയെന്നു തോന്നിച്ചകൂറ്റന്‍ ശുചീകരണ ട്രക്ക് ആദ്യം കാണുമ്പോള്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു ജമാലിന് . തെരുവിലെ മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ വലിയ പ്ലാസ്റ്റിക് പെട്ടികളുടെ രണ്ടറ്റവുംലോഹച്ചരടുകളില്‍ കോര്‍ത്ത് അതിന്റെ തുറന്ന വായില്‍ വെച്ച് കൊടുക്കുമ്പോള്‍ അത് സ്വയം കമഴ്ത്തി ഒരുഭീമാകാരമുള്ള ജന്തുവിനെപോലെ ഞെരിച്ചമര്‍ത്തിയും ചതച്ചരച്ചും കിട്ടിയതെല്ലാം ആഹാരമായത് ഭക്ഷിക്കുന്നു. മാര്‍ഗമദ്ധ്യെ കാണുന്ന തടസ്സങ്ങള്‍ എടുത്തുമാറ്റുന്നതുപോലുള്ള പുണ്യ പ്രവര്‍ത്തിയായി വിചാരിക്കുമ്പോഴുംകത്തുന്ന വെയിലില്‍ അതിനെ ഊട്ടിയും ഉറക്കിയുമുള്ള നഗരം വൃത്തിയാക്കലാണ് തന്റെ ജോലിയെന്നത്ആമിനയില്‍ നിന്നും അയാള്‍ എന്തുകൊണ്ടോ മറച്ചു വെച്ചു. അല്ലെങ്കില്‍ ആമിനയങ്ങനെയൊരുചോദ്യത്തിലെത്താന്‍ മറന്നു പോയിരുന്നു. തന്റെ ദൈന്യതയിലും കഷ്ടപ്പാടുകളിലും ഇനിയുമവളുടെ കണ്‍നിഴല്‍വീണു ഖിന്നയാവരുതെന്നു അയാള്‍ എപ്പോഴു ആഗ്രഹിച്ചു.അവളിലെ തന്റെ തെളിച്ചമുള്ള രൂപം മരുഭൂമിയിലെപൊടിക്കാറ്റിലും മാലിന്യങ്ങളിലും മുങ്ങിയ വെറുമൊരു കോലമാവുന്നത് ജമാലിനിഷ്ടവുമായിരുന്നില്ല.
വൈകുന്നേരങ്ങളില്‍ തപാലാപ്പീസിലെ എഴുത്തുകുത്തുകളുടെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്കുള്ളമടക്കത്തിലാണ് ജമാല്‍ ലോകത്തിന്റെ നടപ്പു ഗതികള്‍ അറിഞ്ഞിരുന്നത്. നാട്ടുകാരനായ ബഷീറിന്റെ താമസസ്ഥലം അയാളെ സംബന്ധിച്ച് പുറം വാതില്‍ കാഴ്ചയിലെക്കുള്ള ദൂരദര്‍ശിനിയായിരുന്നു. ജോലികഴിഞ്ഞൊത്തുകൂടുന്ന ചങ്ങാതിമാരാല്‍ എപ്പോഴും ഇളകിമറിയുന്ന അവിടുത്തെ ചടുലമായഒരന്തരീക്ഷത്തില്‍ നിന്നും അയാള്‍ക്ക് വര്‍ത്തമാന ലോകത്തെ മുറയ്ക്ക് പകര്‍ന്നു കിട്ടി. ഇറാക്ക് യുദ്ധവും, അമേരിക്കന്‍ ഭടന്‍ തന്റെ ആരാധ്യ പുരുഷനായ സദ്ദാമിന്റെ വായ തുറന്നു ടോര്‍ച് ലൈറ്റ് മിന്നിച്ചുകൊണ്ട്അണപ്പല്ലുകള്‍ പരിശോധിക്കുന്നതും പിന്നീടൊരിക്കല്‍ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുന്നതും ഒരു പഴയ കാലസിനിമയിലെന്നപോലെ നേര്‍ത്ത വെളിച്ചത്തില്‍ കണ്ടത് അവിടെ വെച്ചാണ്. മരണത്തിനു മുന്നിലുംപഞ്ചേന്ദ്രിയങ്ങള്‍ തെല്ലും അയഞ്ഞുലയാതെ ഒരാള്‍ക്ക് തന്റെ നിറം മങ്ങിയ പരിസരങ്ങളുമായി സംവദിച്ചുനില്‍ക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്നാദ്യമായി ജമാലറിയുകയായിരുന്നു. ഏതൊരു മരണത്തിന്റെയും ഇത്തരംഓര്‍മ്മകള്‍ ഒരു നീണ്ട നടത്തത്തിന്റെ ആയാസങ്ങളെ ശരീരത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു നിര്‍ത്താന്‍ജമാലിനെ സഹായിച്ചു. ഒന്നിന് പിറകെ ഒന്നായി കേട്ടറിഞ്ഞ മരണങ്ങളെല്ലാം ഒരു ഘോഷയാത്രയായി അപ്പോള്‍മനസ്സിലെത്തുക പതിവാണ്. ഓരോ വാര്‍ത്തയിലും മരണത്തിന്റെ ആസന്നനിമിഷങ്ങള്‍ക്കരികെ അറിയാതെ ഒരുവിഹ്വല സാക്ഷിയായി നിന്നുപോവുകയോ താദാത്മ്യപ്പെടുകയോ ചെയ്യുന്നൊരു ശീലവും ജമാലിനുണ്ടായിരുന്നു. ഓരോന്നിലും അയാള്‍ സ്വയം മരണത്തെ നോക്കിനില്‍ക്കുകയോ മനസ്സില്‍ അനുഭവിക്കുകയോ ചെയ്തു പോന്നു. അപ്പോഴൊക്കെ എന്നും പതിവുപോലെ അറ്റം കാണാത്ത മണല്‍ക്കാട്ടില്‍ ഒരു യാത്രിക കുടുംബത്തോടൊപ്പംജമാലിനും വഴിതെറ്റിപ്പോവാറുണ്ട്. ഓര്‍മകളില്‍ വിഹ്വലതയുണര്‍ത്തുന്ന കഥയില്‍ ദിക്കറിയാതെ.. കത്തുന്നസൂര്യന്റെ കൊടും താപത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ രണ്ടു കുട്ടികളുംബാപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം ജമാലും ദാഹിച്ചു വിണ്ടുകീറുന്നു. മരുഭൂമിയുടെവിജനതയില്‍ വെന്തുരുകുന്ന നിസ്സഹായത അതുപോലെ അനുഭവിക്കുന്നു. ഒരു തുള്ളി ദാഹജലത്തിനായി പിടഞ്ഞുചലനം നിലക്കുന്ന കുരുന്നുകളില്‍ നിന്നും ശബ്ദമില്ലാതെ ഓരോന്നായി പറന്നു പോവുന്ന പ്രാണന്റെ പക്ഷികളെഅയാള്‍ മൂകമായി നോക്കി നില്‍ക്കുന്നു. വാര്‍ത്തകളിലെ ഇത്തരം മരണങ്ങളില്‍ ഏറെ അനുഭവിക്കുന്ന ഒരുകഥയായി അതെന്നും തുടര്‍ന്നു പോന്നു
ബഷീറിന്റെ താമസ സ്ഥലത്തെത്തിയപ്പോഴേക്കും ജമാലിന്റെ ഗാഡമായ വിചാരങ്ങളില്‍ നിന്നും മരണങ്ങളെല്ലാംപെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. അവിടെ കളി തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം ഇരമ്പിയാര്‍ത്തു. കുന്നോത്ത് തെരുവിലെ റെഡ് സ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒരു പകര്‍പ്പ് അവിടെപുനര്നിര്‍മ്മിക്കപ്പെടുകയാണ്. മുരളിയും ബാവയും ചെസ്സില്‍ തല പൂഴ്ത്തിയിരിക്കുന്ന പതിവ് കാഴ്ച. കാരംസില്‍ ഒരു പങ്കാളിയെ കാത്തു ചീട്ടു കളിയില്‍ കമ്പമില്ലാത്ത മുജീബ് ചതുര കോണങ്ങളുടെ ഒരറ്റത്തിരിക്കുന്നു. ബാബുവും മൊയ്തീനുമടങ്ങുന്ന ആറംഗ സംഘം ചീട്ടുകളിയുടെ ലഹരിയിലും അശ്ലീല ഫലിതങ്ങളുടെപൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു. ബഷീര്‍ ഇനിയും ജോലി കഴിഞ്ഞെത്തിയിട്ടില്ല. അടുക്കളയില്‍കയറിയ ഉടന്‍ ഒരു ചായയിടാനുള്ള ഒരുക്കത്തില്‍ ജമാല്‍ മുഴുകി. ഈ പതിവ്ചായ എല്ലാവര്ക്കുംവേണ്ടിയുള്ളതാണ്. ഓര്‍ത്തിരിക്കാതെ ഒരു ചായ മുന്നിലെത്തുമ്പോള്‍ എല്ലാവരും സന്തോഷപൂര്‍വ്വം തന്നെപുകഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കാന്‍ ജമാലിനിഷ്ടമാണ്. കാരണം പ്രവാസത്തിലെ ചായ പലര്‍ക്കും ഒരുകൈപ്പുണ്യമല്ല.
ഏലക്കാ മണമുള്ള ചായ എല്ലാവരിലുമെത്തുന്നത്തിനിടയില് ബഷീര്‍ ടൈയില്‍ നിന്നും കഴുത്തിനെമോചിപ്പിച്ചുകൊണ്ട് അസ്വസ്ഥനായി കടന്നു വന്നു. ഒരു വല്ലായ്മയുടെ ഓളങ്ങള്‍ ആ മുഖത്ത്പ്രതിഫലിക്കുന്നുണ്ടായിരുന്നു.
“ഡേയ്.. ഈ മാന്ദ്യം നമ്മളെ തെണ്ടിക്കുമെന്നാ തോന്നുന്നത്.. ഇങ്ങനെ പോയാല്‍ കെട്ടുകെട്ടെണ്ടിവരും” എല്ലാവരും കേള്‍ക്കെ .മുരളിയോടായി ബഷീര്‍ പറഞ്ഞു.
മുരളി ചെസ്സില്‍ നിന്നും തലയുയര്‍ത്തി ബഷീറിലേക്ക് മെല്ലെ വിടുതലായി.
“നീയറിഞ്ഞോ ..കമ്പനി ആളെ കുറക്കാന്‍ തലയെണ്ണി തുടങ്ങി”. ആയിരം റിയാല്‍ തികച്ചു കിട്ടാത്ത സാദാതൊഴിലാളികളാണ് ആദ്യ ഇരകള്‍ .....
പതിയെ ഓരോ കമ്പനികളിലെയും കേട്ടറിഞ്ഞ ആശങ്കകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.
“അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എണ്‍പത് ലക്ഷം... . ദൌ ജോണ്‍സും നസ്ടാക്കും ഇടിഞ്ഞു. ബേങ്ക് കള്‍പൊളിഞ്ഞു തുടങ്ങി.. സ്റ്റീല്‍ വിലയാണെങ്കില്‍ ഇപ്പൊ പകുതി...”
സഖാവ് ബാലന്‍ ചീട്ടുപെക്ഷിച്ചു പാര്‍ട്ടി സ്റ്റഡിക്ലാസ്സിലെന്ന പോലെ ഗൌരവം പൂണ്ടു.
മാന്ദ്യത്തിന്റെ കാറ്റ് പതുക്കെ പതുക്കെ ചീട്ടുകളി മേശയിലേക്ക് പൂര്‍ണ്ണമായി പടര്‍ന്നു. ചീട്ടുകളെല്ലാം ഒരുവിശ്രമത്തിലെന്നപോലെ കമഴ്ന്നടിച്ചു കിടന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റും ജപ്പാനിലെ നിക്കിയും ലണ്ടനിലെഎഫ് ടി എസ് ഇ യും ഇന്ത്യയിലെ സെന്സെക്സും കടന്ന് ജനറല്‍ മോട്ടോര്‍സ്, വാള്‍മാര്‍ട്ട്, ജോണ്‍സന്‍ ആന്‍ഡ്‌ജോണ്‍സന്‍, വേറിസണ് തുടങ്ങിയ കമ്പനികളിലേക്കും ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ് എന്നീ നഗരസഭകളുടെ ലേഓഫിലെക്കും ചര്‍ച്ചകളായി മാന്ദ്യ കാറ്റിനെ ബാലന്‍ മുന്നോട്ട് നീക്കി.
“ഈ കൊടുങ്കാറ്റില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കുക ചൈനയും ഇന്ത്യയുമാവും.. മുജീബ് ചതുര കോണങ്ങളെഉപേക്ഷിച്ചുകൊണ്ട് പെട്ടെന്ന് പ്രവാചകനായി..”
ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും കാര്യമായി ഒന്നും മനസ്സിലാവാതെ ജമാല്‍ വിഷണനായി എല്ലാം കേട്ടിരുന്നു. ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുവെന്നു മാത്രം അയാള്‍ക്ക് മനസ്സിലായി. ആഴ്ച്ചയറുതിയുടെ ആവേശങ്ങള്‍പിന്നെയും പല വിഷയങ്ങളുമായി നീണ്ടു. എല്ലാം കെട്ടടങ്ങാന്‍ ഇനിയും മണിക്കൂറുകല്‍ ശേഷിക്കുന്നു. ബഷീറിനെതനിച്ചു കണ്ടു കയ്യിലുണ്ടായിരുന്ന കുറച്ചു റിയാലുകള്‍ ആമിനക്കയച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചു യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ തിരിച്ചറിയാനാവാത്ത ഒരസ്വാസ്ഥ്യം മുളപൊട്ടുന്നതായി ജമാലറിഞ്ഞു.
റൂമില്‍ മടങ്ങിയെത്തിയിട്ടും ഒരു വല്ലായ്മ പൊതിഞ്ഞു നിന്നു. അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ആമിനയെ കാണണമെന്ന ചിന്ത പൊടുന്നനെ അയാളെ അലട്ടി. ഇനിയും ആറു മാസങ്ങളുടെ ദൂരം നടന്നു തീര്‍ക്കാന്‍ബാക്കികിടക്കുന്നു. തന്നെപോലൊരു താഴെക്കിട ജോലിക്കാരനെ സംബന്ധിച്ച് പ്രവാസമെന്നത് മരുഭൂമിയിലെ ഒരുതുറന്ന ജയില്‍ വാസം തന്നെയാണ്. ഇളവുകളോ എളുപ്പ വഴികളൊ ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടുന്ന എഴുതപ്പെട്ടകാലാവധി. കുബ്ബൂസ് പോലെ രണ്ടായോ നാലായോ മുറിച്ചെടുക്കാനാവാത്ത ഒരു പരുത്ത നിര്‍വികാരതയാണത് . മറ്റൊന്നുമാലോചിക്കാതെ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു പെട്ടെന്ന് തന്നെ ആമിനയുടെ അടുത്തെത്തി. കടുംച്ചുവപ്പിന്റെ മൈലാഞ്ചിക്കൈവിരല്‍ പ്രേമപൂര്‍വം ഗ്രഹിച്ച് കണ്‍നിറയെ അവളെ കണ്ടു. പിന്നെമുല്ലപ്പൂക്കള്‍ വിതറിയ പട്ടുമെത്തയിലെ ആദ്യരാവിന്റെ ഊഷ്മളതയിലൂടെ പതിയെ നിദ്രയിലേക്ക് യാത്രയായി.. ഉറക്കത്തിലും ജമാല്‍ സ്വപ്നങ്ങളുടെ പുഴകള്‍ ഓരോന്നായി താണ്ടി എന്നും ആമിനയുടെ പറയാത്തമോഹത്തിന്നരികേയെത്തി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനസ്സില്‍ നിറങ്ങള്‍ നല്‍കി പ്രഭാതങ്ങളെതന്റെതെന്ന പോലെ എന്നും സ്വന്തമാക്കുകയും ചെയ്തു.
അന്ന് ... ഹാജര്‍ നല്‍കി ജോലിക്ക് പുറപ്പെടുമ്പോള്‍ പാകിസ്ഥാനിയായ സൂപ്പര്‍വൈസര്‍ ജമാലിനോട്പതിവില്ലാത്തവിധം സൌഹൃദത്തോടെ പെരുമാറി. കുശലാന്വേഷണങ്ങള്‍ ചോദിച്ച ശേഷം കമ്പനിവന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു മുഖവുരയെന്നപോലെ വിവരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍അന്നാദ്യമായി അധികാരത്തിന്റെ ചുവപ്പ് രാശി മാഞ്ഞു പോയതായി ജമാല്‍ കണ്ടു. പിന്നെ അയാള്‍സ്നേഹപൂര്‍വ്വം ജമാലിന്റെ തോളില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു..
“ജമാല്‍ കമ്പനി ഒടുക്കം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്ട്രാക്ട്കള്‍ ഒന്നോരണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമ്പോള്‍ ഞാനും നീയുമെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും.. പടച്ചവന്‍തുണയാവാന്‍ പ്രാര്‍ത്ഥിക്കുക.” എല്ലാം കേട്ട ജമാലിന്റെ അമ്പരപ്പുകളിലേക്ക് അയാളുടെ നിസ്സംഗതയും സങ്കടവുംഒരിറ്റു നനവോടെ വന്നു വീണു. ജമാല്‍ സ്തബ്ധനായി ഒന്നുമുരിയാടാതെ നിന്ന് അയാളുടെ കൈ പിടിച്ചു കുലുക്കുകമാത്രം ചെയ്തു.
ആ രാത്രിയില്‍ പതിവുപോലെ ജമാല്‍ ആമിനയുടെ പുതിയ കത്ത് ഒരാവര്‍ത്തികൂടി വായിച്ച് മറുപടിഎഴുതാനിരുന്നു. പക്ഷെ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കടല്‍ക്കരയില്‍ അനാഥമാക്കപ്പെട്ട് നാലുദിക്കും തുറന്നുവെച്ച ഒരു ജീര്‍ണിച്ച സത്രം പോലെ താന്‍ ശൂന്യമായിരിക്കുന്നുവെന്നു ജമാല്‍ സ്വയമറിഞ്ഞു. സാധാരണഎഴുതാനിരിക്കുമ്പോള്‍ വന്നു നിറയുന്ന തന്നിലെ വികാര വിചാരങ്ങളുടെ ഉറവ ഇന്ന് തന്റെ മുന്നിലെ വെളുത്തകടലാസിലേക്ക് ഒരക്ഷരം പോലും കൊണ്ടു വന്നു വെക്കില്ലെന്നുറപ്പായപ്പോള്‍ ജമാല്‍ എഴുത്തുപേക്ഷിച്ചു മെല്ലെമെത്തയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു ആമിനയെ തേടി. ജലരാശിയിലെന്ന പോലെ ഇളകിയാടുന്ന ഒരുരൂപത്തിനപ്പുറം ആമിന മന:ക്കണ്ണുകളില്‍ തെളിഞ്ഞു വന്നില്ല. ജമാല്‍ പരിഭ്രാന്തനായി മെത്തയില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു. നേരമേറെ ചെന്നിട്ടും ഉണര്‍ച്ചയുടേയോ ഉറക്കത്തിന്റെയോ ഇടയിലേക്ക് ആമിന വന്നതേയില്ല. പകരം നാട്ടുകാരനായ ബഷീര്‍ സ്ഥലകാലം തെറ്റി പെയ്ത അപൂര്‍വമായൊരു പെരുമഴയോടെ ഒരു മരണദൂതനായി ജമാലിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ജമാല്‍ അസമയത്തെ ബഷീറിനെ കണ്ടു പകച്ചു. ബഷീറാകട്ടെ പതിയെ വിങ്ങിപ്പൊട്ടാറായ സങ്കടത്തോടെ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചേതനയറ്റു നീലിച്ചആമിനയെ ഉറക്കം പുരണ്ട ജമാലിന്റെ അര്‍ദ്ധ ബോധത്തിലേക്ക് അനേകം അയുക്തികളുടെ മുഖവുരയില്‍പൊതിഞ്ഞു മെല്ലെ കൊണ്ടുവന്നു കിടത്തി. ജമാല്‍ കണ്ണുകള്‍ കുടഞ്ഞ് തൊണ്ട പൊട്ടുമാറുച്ചത്തില്‍ പടച്ച റബ്ബിനെവിളിച്ചു…പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാതെ നിശ്ചലനായി കട്ടിലിലേക്ക് കൊഴിഞ്ഞു വീണു. ജമാലിനരികെ ഉറക്കച്ചടവോടെ ആളുകള്‍ പെരുകി. അപ്പോഴേക്കും ജമാല്‍ ഇടമുറിയാത്തൊരാവര്‍ത്തനമായി ഒരുകാഴ്ചയിലേക്ക് ചുരുങ്ങിപ്പോയിരുന്നു. വിറകു പുരയും ആമിനയും അവളുടെ കൈത്തണ്ടയിലെ രണ്ടു ചുവന്നപൊട്ടുകളും വളഞ്ഞു പുളഞ്ഞു പോകുന്ന മരണ വേഗവും. ജമാല്‍ തൊട്ടരികെ അതെല്ലാം കനത്തനെഞ്ചിടിപ്പോടെ കണ്ടു നിന്നു.
നിമിഷങ്ങളുടെ വലിഞ്ഞു മുറുകി തെറിച്ചു വീഴുന്ന വൃത്ത ശീലങ്ങളും ആഴ്ച്ചയുടെയോ മാസത്തിന്റെയോഅക്കങ്ങളുടെ കണിശ ദുശാഠ്യവും ജമാലിനെ സ്പര്‍ശിക്കാതെ കടന്നു പോവാന്‍ തുടങ്ങിയത് അനിവാര്യമായിരുന്നഒരു യാത്ര ഉപേക്ഷിച്ചതിനു ശേഷമായിരുന്നു. കണ്ണ് തുറക്കാത്ത.. ചിരിക്കുകയും കരയുകയും ചെയ്യാത്തനിശ്ചെതനയെ പുല്‍കിയ ആമിനയെ ഒരു കാഴ്ചയിലുമിനി പ്രതിഷ്ഠിക്കാന്‍ ജമാല്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍പല രാത്രികളിലും ഉറക്കമിളച്ചിരുന്നു ആമിനയുടെ കത്തുകള്‍ വായിക്കുകയും വീണ്ടും വീണ്ടും മറുപടിഎഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. തന്റെ അയക്കാത്ത കത്തുകള്‍ എവിടെയോ ഒരിടത്തിരുന്ന് ആമിനവായിക്കുന്നുണ്ടെന്നു ജമാല്‍ വിശ്വസിച്ചു.
കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള അറിയിപ്പ് കൈപ്പറ്റിയ ദിവസം ജമാലിന് പഴയ ഉത്സാഹംതിരിച്ചുകിട്ടിയതായി അനുഭവപ്പെട്ടു. മനസ്സില്‍ തികട്ടി വന്ന പൂര്‍ണ വിരാമത്തിലൂടെ ശുചീകരണ വണ്ടിയുടെ ഒരുകോണില്‍ തൂങ്ങി തെരുവിലേക്കുള്ള യാത്രയില്‍ അന്നെന്തുകൊണ്ടോ ജമാല്‍ കാണുന്ന നഗരം പുതിയൊരു ഭാവംകൈവരിച്ചു. വിജനത ഭീതിയുടെ തണുത്തുറയുന്ന ശ്വാസവായു സൃഷ്ടിക്കുന്നതുപോലെ കടന്നു പോകുന്നആള്‍ക്കൂട്ടങ്ങളെല്ലാം പരിഭ്രാന്തിയുടെ തിടുക്കപ്പെട്ട മരണപാച്ചിലായി മാറി. നഗരം മുഴുവന്‍ ചവറുകൂനകളാല്‍മൂടപ്പെട്ടുകണ്ടു. മരണം വലിയ കാഹളം മുഴക്കി കര്‍ണ്ണ കഠോരമായി നടന്നു നീങ്ങുന്നതായി ജമാല്‍ കേട്ടു.
ആദ്യത്തെ തെരുവിലെത്തിയ ജമാല്‍ ശാന്തനായി ഇറങ്ങി ജോലി ആരംഭിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക്പെട്ടിയില്‍ ലോഹച്ഛരടുകള്‍ ശ്രദ്ധയോടെ കൊരുത്ത് തന്റെ വളര്‍ത്തു മൃഗത്തിനു പ്രഭാത ഭക്ഷണം നല്‍കി. ശൂന്യമായ പെട്ടിയില്‍ പിന്നെയും അവശേഷിപ്പുകള്‍ നിറച്ച് ലോഹച്ചരടുകളില്‍ പൂട്ടുമ്പോള്‍ആകാശത്തോളമുയര്ന്നും ഭൂമിയിലേക്ക് തിരിച്ചെത്തിയും വലിയ വൃത്തത്തില്‍ കറങ്ങുന്ന കളിത്തൊട്ടിലുകളെജമാല്‍ ഓര്‍ത്തു. ആളൊഴിഞ്ഞ കൂടുകള്‍ മനസ്സില്‍ കറങ്ങി. അനാഥമായ ഒരു ബാല്യം നേര്‍ത്ത മഞ്ഞുമറ നീക്കിമുന്നില്‍ തെളിഞ്ഞു വന്നു. പിന്നെ തിരശ്ശീലയിലെന്ന പോലെ ജീവിതത്തിന്റെ നെടുകെയും കുറുകെയുമുള്ള ഓരോചിത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവന്റെ നോവുകളുമായി വെറും പാഴ്വസ്തുവായിപ്പോയ ഓരോ ജമാല്‍ മിന്നിമറഞ്ഞു. . ഏറ്റവുമൊടുവില്‍ തന്നെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ചു പോയ പ്രിയപ്പെട്ടവള്‍ ഒരുപാഴ്വസ്തുവിന്റെ ജന്മാവൃതി പൂര്‍ത്തിയാക്കിയതോര്‍ത്തു. ജമാലിന്റെ ഓര്‍മയുടെ നക്ഷത്രങ്ങള്‍ പിന്നെഓരോന്നായി കെട്ടു. ലോഹച്ചരടുകള്‍ വലിഞ്ഞു മുറുകുന്ന യന്ത്രവിലാപം കേള്‍ക്കെ തനിക്ക് മുന്നിലെ പ്ലാസ്റ്റിക്‌തൊട്ടിലില്‍ അവധാനതയോടെ കയറി മാലിന്യങ്ങളില്‍ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു ആമിനയെ നെഞ്ചോട്‌ചേര്‍ത്തു കിടന്നു
